<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-1236238475852925303</id><updated>2011-07-07T13:03:35.233-07:00</updated><category term='വില്ല്യം സരോയന്‍'/><category term='ഭര്‍തൃഹരി - I'/><category term='ഭര്‍തൃഹരി -III'/><category term='ഭര്‍തൃഹരി -II'/><title type='text'>കഥയോരം</title><subtitle type='html'>കേട്ടപാതി...........</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://kathayoram.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1236238475852925303/posts/default?max-results=100'/><link rel='alternate' type='text/html' href='http://kathayoram.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>വിദുരര്‍</name><uri>http://www.blogger.com/profile/10058931784861874422</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://3.bp.blogspot.com/_tAEosybHv-w/SKluIGavR8I/AAAAAAAAABM/SdLbPMkSJU8/S220/Vidhurar.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>5</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-1236238475852925303.post-5989311398919940835</id><published>2008-10-09T04:52:00.000-07:00</published><updated>2008-10-09T21:08:57.937-07:00</updated><category scheme='http://www.blogger.com/atom/ns#' term='വില്ല്യം സരോയന്‍'/><title type='text'>പ്രതിഭാശാലിയായ കഥാകൃത്തിനൊരു കത്ത്‌</title><content type='html'>&lt;blockquote&gt;&lt;p align="left"&gt;&lt;em&gt;&lt;span style="font-size:130%;"&gt;പ്രസിദ്ധീകരണശാലയിലേക്ക്‌ അയക്കുന്ന രചനകള്‍ മടക്കതപാലില്‍ തന്നെ തിരിച്ചു കയ്യിലെത്തുന്ന 'കഥാകൃത്തുക്കള്‍' ഈ മലയാള മണ്ണിലും ഒട്ടേറെ ഉണ്ടായിരുന്നു. ഇപ്പോഴും അതേ. എന്നാല്‍ ഈ പുതുയുഗത്തില്‍ ബ്ലോഗിംഗിനെക്കുറിച്ചുള്ള സാമാന്യധാരണകള്‍ ഉള്ളവര്‍ ഈയൊരു ദുര്യോഗത്തില്‍നിന്നും ഇപ്പോള്‍ പുറത്തു കടന്നിരിക്കുന്നു. എഴുത്തുകാരനും എഡിറ്ററും പബ്ലിഷറും ഒരാള്‍ തന്നെയാവുന്ന ഒരു 'സുന്ദരലോകം'. എന്നാല്‍ അതിജീവിക്കാന്‍, എഴുത്തിന്റെ മേഖലയില്‍ എല്ലാ കാലത്തേക്കുമായി ഒരു ഓര്‍മ്മ കാലടി അവശേഷിപ്പിച്ചു പോവാന്‍ ആഗ്രഹിക്കാത്തവരുണ്ടോ ? അത്തരമൊരു എഴുത്തുകാരന്‍ എങ്ങിനെയാണ്‌ നിര്‍മ്മിക്കപ്പെടുന്നത്‌ ? ചെറുകഥാസാഹിത്യ ശാഖയുടെ പിതാക്കന്‍മാരിലൊരാളായ &lt;/span&gt;&lt;a href="http://en.wikipedia.org/wiki/William_Saroyan"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;വില്ല്യം സരോയന്‍&lt;/strong&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt; അതിനുള്ള മറുപടി പറഞ്ഞുതരുന്നു. ബ്ലോഗുകളില്‍ മൗലികസൃഷ്ടികള്‍ അവതരിപ്പിക്കുന്നവര്‍ക്കും ഇതു ഗുണം ചെയ്യും എന്ന പ്രതീക്ഷയോടെ.....&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p align="justify"&gt;&lt;em&gt;&lt;/em&gt;&lt;/p&gt;&lt;/blockquote&gt;&lt;ul&gt;&lt;li&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;കഥ : "പ്രസിദ്ധീകരണം ലഭിക്കാത്ത പ്രതിഭാശാലിയായ എഴുത്തുകാരന്‌ ഒരു കത്ത്‌"&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;/li&gt;&lt;li&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;എഴുതിയത്‌ : വില്യം സരോയന്‍&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;/li&gt;&lt;li&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;വിവര്‍ത്തനം : പോള്‍ വര്‍ഗ്ഗീസ്‌ കുന്നില്‍&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;span style="font-size:130%;color:#990000;"&gt;"രാത്രിയും പകലും" എന്ന ചെറുകഥ അയച്ചതു കിട്ടി. വളരെ നന്ദി. ഞാനതു വായിച്ചു രസിച്ചു. ഞാന്‍ കണ്ടിട്ടുള്ള നിങ്ങളുടെ കഥകളില്‍ വെച്ച്‌ ഏറ്റവും നന്നായിരിക്കുന്നു അത്‌. മാത്രമല്ല ഇന്നോളം ഞാന്‍ വായിച്ചിട്ടുള്ള ഒന്നാന്തരം കഥകളില്‍ ഒന്നുമാണത്‌. തുടര്‍ച്ചയായി നിങ്ങള്‍ എഴുതുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു. ഒന്നാം തരം കഥകള്‍. ഗദ്യത്തെ സംബന്ധിച്ച്‌ നിങ്ങള്‍ ഇനിയും ചില പുതിയ കാര്യങ്ങള്‍കൂടി പഠിക്കേണ്ടതുണ്ട്‌. വാക്കുകളുടെ സ്വരം, ശക്തി, ആവര്‍ത്തനത്തിന്റെ പ്രയോഗം മുതലായവ. ഞാനുദ്ദേശിക്കുന്ന ആ വിഷയങ്ങളെപ്പറ്റി ഏതാനും വിവരങ്ങള്‍ ഈ ചെറു കത്തില്‍ നല്‍കാന്‍ ശ്രമിക്കാം.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#990000;"&gt;നിങ്ങളുടെ ചെറുകഥയുടെ കയ്യെഴുത്തു കോപ്പിയില്‍ ചില തിരുത്തലുകളെല്ലാം ഞാന്‍ ചെയ്യുകയുണ്ടായി. നിങ്ങളുടെ ഗദ്യം എങ്ങിനെ കൂടുതല്‍ നന്നാക്കാമെന്ന്‌ നിങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനുവേണ്ടി. ഗദ്യമെന്നതിന്റെ അര്‍ത്ഥം പ്രാഥമികമായി ഇതാണ്‌ :- വ്യക്തതയും ഒഴുക്കും. എത്ര കുഴഞ്ഞുമറിഞ്ഞ കാര്യമാണെങ്കിലും നിങ്ങളുദ്ദേശിക്കുന്നതെന്താണെന്ന്‌ വായനക്കാരനു കൃത്യമായി മനസ്സിലാവണം. നിങ്ങളുടെ ഉദ്ദേശമെന്താണെന്ന്‌ നിങ്ങള്‍ക്കുതന്നെ രൂപമില്ലെങ്കില്‍ (അതസാധാരണമല്ല. എഴുത്തുകാരന്‌ വളരെ ശക്തിയേറിയതെങ്കിലും പ്രകടിപ്പിക്കാന്‍ പ്രയാസമേറിയ വികാരങ്ങള്‍ ഉണ്ടാവാനിടയുണ്ട്‌.) ആ വസ്‌തുത വായനക്കാരനോട്‌ തുറന്നു പറയണം. അല്ലാതെ, ലളിതമായ ഗദ്യത്തില്‍ കൊള്ളുന്നതിലധികം ആശയങ്ങള്‍ കുത്തിച്ചെലുത്താന്‍ ശ്രമിക്കരുത്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#990000;"&gt;ഒരു ചെറുകഥയില്‍ നിങ്ങളുദ്ദേശിക്കുന്നതെന്താണെന്ന്‌ നിങ്ങള്‍ക്കറിഞ്ഞുകൂടെന്ന്‌ വീണ്ടും വീണ്ടും പറയണമെന്നല്ല ഞാനീ പറഞ്ഞതിനര്‍ത്ഥം. ആ പ്രത്യേക സംഗതിയില്‍ വാസ്‌തവും അതാണെന്ന്‌ വെളിപ്പെടുത്തുകയാണ്‌ വേണ്ടത്‌. വെട്ടിത്തുറന്നങ്ങു പറയാതെ, സൂചനമൂലം അതു സാധിക്കാന്‍ ശ്രമിക്കണം. ഒരു ചിന്തയോ വികാരമോ രൂപപ്പെടുത്താന്‍ വയ്യാത്തത്ര കുഴഞ്ഞുമറിഞ്ഞതായിരിക്കുക മിക്കവാറും അസംഭവ്യമാണ്‌. അഥവാ അങ്ങിനെയൊരു ചിന്തയോ വികാരമോ ഉണ്ടാവുന്നുവെങ്കില്‍ അതു രൂപപ്പെടുക വളരെ സാവധാനത്തിലാവേണ്ടിയിരിക്കുന്നു. അധികം, കാര്യമായി ഗണിക്കാതെ, ആവശ്യമുണ്ടെന്നു തോന്നുന്ന എല്ലാ വാക്കുകളും ഉപയോഗിച്ച്‌ ശ്രമിക്കു. എന്നിട്ട്‌ നിങ്ങളുദ്ദേശിക്കുന്ന ആശയം പ്രകടിപ്പിക്കാത്ത വാക്കുകളോരോന്നും ഉപേക്ഷിക്കുക. നിങ്ങളുടെ ആശയം വ്യക്തമായി പ്രകടിപ്പിക്കാന്‍ ശക്തിയില്ലാത്ത വാക്കുകളെ കൊണ്ട്‌ എന്തു പ്രയോജനം. കഥയില്‍ നിങ്ങളതു പരിത്യജിക്കുമ്പോള്‍ കഥ കുടുതല്‍ ഫലപ്രദമായിത്തീരുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#990000;"&gt;&lt;span style="font-size:130%;"&gt;നിങ്ങളുടെ കഥകളൊന്നും വെളിച്ചം കണ്ടിട്ടില്ലെന്നും നിങ്ങള്‍ പ്രസിദ്ധി സമ്പാദിച്ചിട്ടില്ലെന്നും ഉള്ള കാര്യം പാടെ വിസ്‌മരിച്ചേക്കാം. &lt;strong&gt;&lt;em&gt;&lt;span style="color:#000000;"&gt;നിങ്ങളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏക കഥാകൃത്ത്‌ നിങ്ങളാണെന്നു കരുതുക. ഇതെത്രയും പ്രധാനപ്പെട്ട ഒരു വസ്‌തുതയാണ്‌. അതില്‍ അഹങ്കാരമോ അഹന്തയോ ഒന്നുമില്ല. ഒരു ഗൗരവമുള്ള എഴുത്തുകാരന്റെ ആവശ്യം ഒരു വീക്ഷണകോണം മാത്രം. ലോകത്തിലെ എല്ലാ എഴുത്തുകാരിലും വെച്ച്‌ നിങ്ങള്‍ മാത്രമാണ്‌ ജീവിച്ചിരിക്കുന്നവരുടെ കഥകള്‍ രചിക്കുന്നതെന്ന്‌ ബലമായി നിങ്ങള്‍ വിശ്വസിക്കണം.&lt;/span&gt;&lt;/em&gt;&lt;/strong&gt;&lt;/span&gt;&lt;/span&gt;&lt;span style="color:#000000;"&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;em&gt;പ്രശാന്തമായ ഒരു ഹൃദയം ആവശ്യമാണെന്നുള്ളത്‌ വിസ്‌മരിക്കരുത്‌. ജീവിച്ചിരിക്കുന്ന എന്തിനേയും, തിന്മയായാലും നന്മയായാലും അതി സൂക്ഷ്‌മമായി നോക്കി കാണുവാന്‍ പഠിക്കുക. നിങ്ങള്‍ ലോകത്തിന്റെ പരിപാവനമായ ഹൃദമാണെന്ന്‌ ഓര്‍ക്കണം. ഉല്ലാസപൂര്‍ണ്ണനും ദയാവാനും ആവാന്‍ ഉല്‍സാഹിക്കുക. അങ്ങേയറ്റ്‌ വിഷാദാത്മകമായ ഒരു കാര്യത്തിനിടക്ക്‌ ആനന്ദവും ആനന്ദപൂര്‍ണ്ണമായ സംഗതിയുടെ നടുവില്‍ വിഷാദവും കാണുമെന്നതുപോലെ എത്ര വലിയ തിന്മയിലും കുറച്ചൊക്കെ നന്മ ഉണ്ടായിരിക്കുമെന്നത്‌ മറക്കരുതേ. നിങ്ങളുടെ കൃതികളില്‍ ഈ രണ്ടു വിഭിന്നാവസ്ഥകളേയും പ്രതിപാദിക്കണം. രണ്ടു വശവും ഒരു പോലെ. പിന്നെ, എപ്പോഴും പുഞ്ചിരിക്കാനും പഠിക്കുക. &lt;/em&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#990000;"&gt;ഞാന്‍ നേരത്തെ പറഞ്ഞു നിങ്ങള്‍ക്ക്‌ വളരെയധികം പഠിക്കാനുണ്ടെന്ന്‌. പക്ഷേ അതു കേട്ടു ഭയപ്പെടേണ്ട. പഠിക്കാന്‍ സാധിക്കുന്നതുമാത്രം പഠിച്ചാല്‍ മതി. പഠിക്കാന്‍ സാദ്ധ്യമായത്‌ എന്താണെന്ന്‌ നിങ്ങള്‍ക്ക്‌ മുന്‍കൂട്ടി അറിയാം താനും. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#990000;"&gt;ചെറുകഥയെപ്പറ്റിയും ഗദ്യത്തെപ്പറ്റിയും ഞാന്‍ പൊതുവെ ചില കാര്യങ്ങള്‍ പറയാം. 'വ്യക്തത' അത്ര പ്രാധാന്യമേറിയതാണെന്ന്‌ മുമ്പു തന്നെ ഞാന്‍ പറഞ്ഞുവല്ലൊ. ഞാനീ പറയുന്ന ഓരോ വസ്‌തുതയും എപ്പോഴും ഓര്‍ത്തിരിക്കണം. അവ വളരെ വളരെ പ്രധാനപ്പെട്ടതാണ്‌. ഒന്ന്‌ വ്യക്തത, രണ്ട്‌ ഒഴുക്ക്‌ അഥവാ ഭംഗി. നിങ്ങളുടെ ഗദ്യം അനായാസേന, സാവധാനത്തില്‍ വാക്കുകള്‍ അതാതിന്റെ സ്ഥാനത്ത്‌ സ്വാഭാവികമായി വന്ന്‌, അങ്ങിനെ ഭംഗിയില്‍ ഒഴുകിപോകണം. എഴുതുമ്പോള്‍ അതുറക്കെ വായിക്കുക. തന്‍മൂലം ഒരു വാചകമോ ഖണ്ഡികയോ ശരിയല്ലെന്നു കണ്ടെങ്കില്‍ നിങ്ങള്‍ക്കത്‌ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#990000;"&gt;ലോകത്തൊരാളും എഴുതിയിട്ടാല്ലത്ത ഒരു പ്രത്യേക രീതിയില്‍ നിങ്ങള്‍ എഴുതിക്കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‌ അതു സാധിക്കും. നിങ്ങളുടെ ഹൃദയത്തില്‍ നിങ്ങളുടേതു മാത്രമായ ഒരു പുത്തന്‍ ശൈലി, ഭാഷ ഉണ്ട്‌. അതു പൂര്‍ണ്ണമായി വളര്‍ന്നിട്ടില്ലായിരിക്കാം എങ്കിലും നിങ്ങള്‍ ശരിയായ വിധത്തില്‍ ആരംഭിച്ചാല്‍ ആ ഭാഷ പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചു കൊള്ളും. നിങ്ങളങ്ങിനെ ശരിയായി ആരംഭിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും സാഹിത്യ രചന ചെയ്യുവാന്‍ നിങ്ങള്‍ക്കൊരിക്കലും സാധ്യമാവുകയില്ല. അപ്പോള്‍ മറ്റൊരാളുടെ സ്വാധീനത്തിന്‌ വിധേയനായ ഒരാളായി മാത്രം ലോകം നിങ്ങളെ പരിഗണിക്കും. നിങ്ങളുടെ സാഹിത്യജീവിതത്തിന്റെ അന്ത്യമായി തീരും അത്‌. ഇപ്രകാരമൊരു വിധി നിങ്ങളുടെ ആദ്യത്തെ കഥകളെപ്പറ്റിയോ ഒന്നാമത്തെ പുസ്‌തകത്തെപ്പറ്റിയോ മനുഷ്യര്‍ കല്‍പിച്ചുപോയാല്‍ അതു പിന്നെ ഇളകുക സാദ്ധ്യമല്ല. മറ്റൊരാളെപ്പോലെ എഴുതിപ്പോകാതിരിക്കാനുള്ള വഴി എന്താണെന്നോ ? &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000000;"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;em&gt;നിങ്ങള്‍ ലോകത്തിലേക്ക്‌, ജീവിതത്തിനുള്ളിലേക്ക്‌ ഇറങ്ങിച്ചെല്ലുക. മനുഷ്യേന്ദ്രിയങ്ങളുടെ ലോകത്തില്‍ വിഹരിക്കുക. എന്നിട്ട്‌, അവിടെ കാണുന്ന, പ്രവര്‍ത്തിക്കുന്ന എന്തും നിങ്ങളുടെ സ്വന്തം രീതിയില്‍ പരിഭാഷപ്പെടുത്തണം, സ്വന്തം ഭാഷയിലേക്ക്‌. നിങ്ങളുടെ ചിന്തയും പ്രവര്‍ത്തിയും ഭാവവും വസ്‌തുതകളും മാറ്റിയെഴുതണം. ഇതു നല്ല പോലെ ഓര്‍ക്കുക. നിങ്ങള്‍ ശരിയായ രീതിയില്‍ ആരംഭിക്കുന്നപക്ഷം നിങ്ങളുടെ പുരോയാനത്തെ തടയുവാന്‍ ലോകത്തില്‍ യാതൊന്നിനും സാദ്ധ്യമല്ല. ആ ആരംഭമനുസരിച്ച്‌ മുന്നോട്ടു പോവുക മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളു.&lt;/em&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;em&gt;നിങ്ങള്‍ ആര്‍ക്കും കടപ്പെട്ടിട്ടില്ല എന്ന്‌ എപ്പോഴും വിചാരിക്കണം. നിങ്ങളില്‍ നിങ്ങളുടെ മുഴുവന്‍ വ്യക്തിത്വമാണ്‌ ഞാന്‍ കാണാനാഗ്രഹിക്കുന്നത്‌. നിങ്ങള്‍ എപ്പോഴും സ്വതന്ത്രനായിരിക്കണം. ചെയ്യുന്നതിലും ചെയ്യാന്‍ പോവുന്നതിലും എല്ലാം നിങ്ങള്‍ക്ക്‌ ദൃഢമായ ആത്മവിശ്വാസം ഉണ്ടായിരിക്കണം.&lt;/em&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;em&gt;ആരോടെങ്കിലും കടപ്പെട്ടിട്ടുണ്ടെന്ന ബോധം ഉള്ളിടത്തോളം കാലം ഒരു വലിയ എഴുത്താകാരനാവാന്‍ നിങ്ങള്‍ക്ക്‌ സാധ്യമല്ല. സഹന ശീലവും മഹാ മനസ്‌കതയും എപ്പോഴും പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. വ്യക്തിയോടു മാത്രം പോര, ആശയത്തോടും. നിങ്ങള്‍ ചെയ്യുന്നതെന്തും നിങ്ങള്‍ക്കുവേണ്ടി തന്നെയാണ്‌. മറ്റൊരാള്‍ക്കല്ല. ജീവിക്കുവാന്‍ നിങ്ങള്‍ സ്വാര്‍ത്ഥ തല്‍പരനാവാതെ വയ്യ. അത്‌ അല്‍പത്വമല്ല കെട്ടോ. നിങ്ങള്‍ എന്തെഴുതുന്നു എങ്ങിനെയെഴുതുന്നു എന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു വലിയ സത്യം മാത്രം.&lt;/em&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;em&gt;പിന്നെ, നിങ്ങള്‍ ഏകാകിയായിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌ മനുഷ്യരുടെ ഇടയില്‍ പോവുകയും അവരോടു സംസാരിക്കുകയും ചിരിക്കുകയും എല്ലാം ചെയ്യാമെങ്കിലും നിങ്ങള്‍ ഏകാകിയായിരുന്നേ പറ്റൂ. അവരോടൊത്ത്‌ ഇരിക്കുമ്പോഴും നിങ്ങള്‍ ഏകാകിയായിരിക്കണം. അവരേക്കാളും കൂടുതല്‍ നിങ്ങള്‍ സൂക്ഷ്‌മദൃക്കായിരിക്കണം. മാത്രമല്ല കൂടുതല്‍ കഴിവ്‌ നിങ്ങള്‍ പ്രകടിപ്പിക്കേണ്ടതുമാണ്‌. മഹത്തായ ഗദ്യമെഴുതാനാരംഭിക്കാന്‍ ഇങ്ങിനെ മാത്രമെ നിങ്ങള്‍ക്ക്‌ സാധിക്കുകയുള്ളു.&lt;/em&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;em&gt;പ്രപഞ്ചത്തിന്റെ, ഭൂമിയുടെ, ജീവിക്കുന്നവരുടെ മുമ്പില്‍ മാത്രം നിങ്ങള്‍ വിനയപൂര്‍ണ്ണനായിരുന്നാല്‍ മതി. ആകെ കൂടി; അഭിമാനം, ശക്തി, വിനയം. നിങ്ങള്‍ യാതൊന്നുമല്ല എന്ന അറിവ്‌. ജ്ഞാനിയായിരിക്കുക. എല്ലാറ്റിന്റേയും വിശുദ്ധിയും കളങ്കവും അറിഞ്ഞിരിക്കുക. മാത്രമല്ല അതു രണ്ടും വെവ്വേറെ കാണുകയില്ലെന്നുളളതും. പിന്നെ ധീരനായിരിക്കുക.&lt;/em&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;em&gt;&lt;span style="color:#000000;"&gt;ഈ കത്ത്‌ വായിച്ചു തീര്‍ന്ന ശേഷം, എഴുന്നേറ്റ്‌, ഉറക്കെ ഒരു കോട്ടു വായിട്ട്‌ എങ്ങോട്ടെങ്കിലും നടക്കാനിറങ്ങി, 'അയാള്‍ മുടിഞ്ഞുപോകട്ടെ!! ' എന്ന്‌ നിങ്ങള്‍ സ്വയം പറയണമെന്ന്‌ ഞാന്‍ ആശിക്കുന്നു.&lt;/span&gt;&lt;/em&gt;&lt;span style="color:#990000;"&gt; &lt;/strong&gt;കാരണം, അപ്പോള്‍ മാത്രമേ തുടങ്ങുക എന്നതിലേക്ക്‌ കടക്കാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്നുള്ളു. പ്രോല്‍സാഹനം ലഭിച്ചതുകൊണ്ട്‌ പ്രയോജനമില്ല. ഒരു സമരം തന്നെയാണ്‌ ആവശ്യം. ഒരു ശത്രുവിനെ തോല്‍പിക്കുന്നതുപോലെയാണ്‌ ഒരു കഥയെഴുതുന്നത്‌.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#990000;"&gt;(ഇതൊരു നീണ്ട കത്താണ്‌. കാരണം, ഇനി വളരെ നാള്‍ കഴിഞ്ഞേ ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതുകയുള്ളു. എനിക്കറിവുള്ള പ്രധാന കാര്യങ്ങളെല്ലാം. നിങ്ങളോട്‌ ഇപ്പോള്‍ പറയാന്‍ ഞാനഭിലഷിക്കുന്നു. ഈ സംഗതികളെല്ലാം നിങ്ങള്‍ തന്നെ സ്വയം കണ്ടുപിടിക്കും, നിങ്ങള്‍ക്കതു കണ്ടുപിടിക്കാതെ നിര്‍വ്വാഹമില്ല, ഗത്യന്തരമില്ല)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#990000;"&gt;'രാത്രിയും പകലും' ഒരു വലിയ കഥാകൃത്തിന്റെ കൃതിയാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കണമെന്ന്‌ ഞാനാവശ്യപ്പെടുന്നു. ഒരു വലിയ എഴുത്തുകാരനായി നിങ്ങള്‍ തുടര്‍ന്നുപോവണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഒരു വലിയ എഴുത്തുകാരനെന്ന നിലയിലുള്ള നിങ്ങളുടെ ആരംഭം കുറിക്കുന്ന ഒന്നാണ്‌ ഈ ചെറുകഥ. ഈ ചുരുങ്ങിയ കാലയളവില്‍ ഈ നല്ലൊരു കഥയെഴുതാന്‍ കഴിഞ്ഞതില്‍ നിങ്ങള്‍ ഭാഗ്യവാനാണ്‌. മുമ്പ്‌ നിങ്ങളെഴുതിയ കഥകളെപ്പറ്റിയെല്ലാം വിസ്‌മരിച്ചേക്കൂ. അതിനെപ്പറ്റി ചിന്തിച്ചിട്ട്‌ കാര്യമില്ല. ഈ കഥയെപ്പറ്റി മാത്രം ഓര്‍ത്താല്‍ മതി. ഇതിന്റെ പുരോഗതി, ഇതിന്റെ ഫലപ്രദത്വം, അതിനുള്ള മാര്‍ഗ്ഗം. ഒരു കഥ കൂടി എഴുതുക; ഇതുപോലെ തന്നെ. മുമ്പെഴുതിയ തരത്തിലുള്ളതൊന്നും ഇനിയെഴുതരുതേ. നിങ്ങളൊരു ഒന്നാം തരം കഥയെഴുതി, നിങ്ങള്‍ യഥാര്‍ത്ഥമായ ആംഭമിട്ടുകഴിഞ്ഞു. എഴുതാന്‍ കഴിവുള്ള പുതിയ കഥാകൃത്തുക്കളെയാണ്‌ ലോകം ഇന്ന്‌ അവശ്യപ്പെടുന്നത്‌. നിങ്ങള്‍ക്ക്‌ എഴുതാന്‍ കഴിവുണ്ട്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#990000;"&gt;എനിക്കറിയാവുന്നതെല്ലാം പറഞ്ഞുതീര്‍ന്നു. നിങ്ങളിനി എഴുതണമോ വേണ്ടയോ എന്നു നിശ്ചയിക്കേണ്ടത്‌ ഞാനല്ല. പക്ഷേ, ദാരിദ്ര്യമോ വിശപ്പോ മറ്റോ കഥാരചനയില്‍ നിന്നും നിങ്ങളെ തടയുകയാണെങ്കില്‍ ശരി, എഴുത്തു നിര്‍ത്തിയേക്കു, എല്ലാം മറന്നു കളയൂ. ഒരു സത്യസന്ധനായ ക്ലാര്‍ക്കായി തീര്‍ന്ന്‌, സിനിമ കണ്ടും ഉറങ്ങിയും മറ്റെല്ലാ ആളുകളേയും പോലെ ജീവിക്കുക. കാരണം, കലാസൃഷ്ടി ചെയ്യുന്നതില്‍ നിന്നും നിങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ഇപ്പറഞ്ഞവയിലേതിനെങ്കിലും കഴിവുണ്ടായെങ്കില്‍ -എങ്കില്‍, നിങ്ങള്‍ എഴുത്തുകാരനല്ല. അതു മനസ്സിലാക്കുന്നതുവരെ നിങ്ങള്‍ ദുരന്തത്തിലായിരിക്കും. ഒരു കഥാകൃത്താണ്‌ നിങ്ങളെങ്കില്‍, കഷ്ടപ്പാടിലാണെങ്കിലും, നല്ല കാരണങ്ങള്‍ അതിനു നിങ്ങള്‍ കണ്ടെത്താതിരിക്കയില്ല. ക്ഷേമാശംസകള്‍. നിങ്ങള്‍ക്ക്‌ നല്ലതു വരട്ടെ.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1236238475852925303-5989311398919940835?l=kathayoram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kathayoram.blogspot.com/feeds/5989311398919940835/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1236238475852925303&amp;postID=5989311398919940835' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1236238475852925303/posts/default/5989311398919940835'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1236238475852925303/posts/default/5989311398919940835'/><link rel='alternate' type='text/html' href='http://kathayoram.blogspot.com/2008/10/blog-post.html' title='പ്രതിഭാശാലിയായ കഥാകൃത്തിനൊരു കത്ത്‌'/><author><name>വിദുരര്‍</name><uri>http://www.blogger.com/profile/10058931784861874422</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://3.bp.blogspot.com/_tAEosybHv-w/SKluIGavR8I/AAAAAAAAABM/SdLbPMkSJU8/S220/Vidhurar.jpg'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-1236238475852925303.post-7758453638109183958</id><published>2008-01-20T23:42:00.000-08:00</published><updated>2008-11-07T00:05:00.693-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഭര്‍തൃഹരി -III'/><title type='text'>ഭര്‍ത്തൃഹരി</title><content type='html'>&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;നാലുപുത്രന്മാരേയും വിദ്യാസാഗര്‍ ക്രമേണ സര്‍വശാസ്‌ത്രങ്ങളും കലാവിദ്യകളും അഭ്യസിപ്പിച്ചു പ്രസിദ്ധന്മാരാക്കിത്തീര്‍ത്തു പുത്രന്മാരില്‍ വച്ച്‌ വിദ്യാസാഗറിന്‌ ശൂദ്രസ്‌ത്രീയുടെ പുത്രനായ ഭര്‍ത്തൃഹരിയോടായിരുന്നു കൂടുതല്‍ സ്‌നേഹം. മൂത്തപുത്രും ഭര്‍ത്തൃഹരിയായിരുന്നു. കൂടാതെ മറ്റു പുത്രന്മാരില്‍വച്ചെല്ലാം ഭര്‍ത്തൃഹരുയുടെ ധിഷണതയും സൗന്ദര്യവുമെന്നുമാത്രമല്ല സ്വഭാവഗുണങ്ങളെല്ലാം പ്രശംസനീങ്ങളായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ഭര്‍ത്തൃഹരിയുടെ അളവറ്റ പാണ്ഡിത്യം ഉജ്ജയിനി മുഴുന്‍ പരന്നു ഇങ്ങനെയിരിക്കെ ഒരിക്കല്‍ വേദത്തില്‍ കുറേഭാഗം നശിച്ചുപോകയുണ്ടായി. അതിനാല്‍ പല മഹാന്മാരും അതിനെ പൂര്‍ത്തികരിച്ചുകൊടുക്കണമെന്നു ഭര്‍ത്തൃഹരിയോടു ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചു അദ്ദേഹം അതിനെ നിര്‍വഹിച്ചുകൊടുത്തു. കൂടെതെ മറ്റു ചില വ്യാകരണഗ്രന്ഥങ്ങളെല്ലാം അദ്ദേഹം രചിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ഭര്‍ത്തൃഹരി തന്റെ സഹോദരന്മാരുമായി വസിച്ചുവരവേ പിതാവായ വിദ്യാസാഗരന്‍ ഭര്‍ത്തൃഹരിയെ രാജാവാക്കി അഭിഷേകം ചെയ്‌തുവച്ചിട്ട്‌ അദ്ദേഹം തപസ്സിനായി വനത്തിലേയ്‌ക്കു പുറപ്പെട്ടു.മറ്റു പുത്രന്മാര്‍ക്കാര്‍ക്കും രാജ്യം നല്‍കാതെ ഭര്‍ത്തൃഹരിക്കുതന്നെ വിദ്യാസാഗരന്‍ രാജ്യാഭിഷേകം ചെയ്‌തത്‌ അദ്ദേഹം മൂത്തപുത്രനായിരുന്നതു കൊണ്ടുമാത്രമല്ല, തന്റെ സകല ശ്രേയസ്സുകള്‍ക്കു കാരണഭൂതയായിരുന്ന ശൂദ്രസത്രീയുടെ പുത്രനെന്നുള്ള അവസ്ഥയെ പരിഗണിച്ചിട്ടുമാത്രമായിരുന്നു. വിശിഷ്യ മറ്റു പുത്രന്മാരെ അപേക്ഷിച്ചു ആ സ്ഥാനത്തെ അലങ്കരിക്കുവാനുള്ള യോഗ്യതയും ഭര്‍ത്തൃഹരിക്കായിരുന്നു. പുത്രനെ രാജ്യഭരണസംഗതികളെല്ലാം ചുമലപ്പെടുത്തി വനത്തിലേക്കു തപം ചെയ്യുവാന്‍ പോയ വിദ്യാസാഗരന്‍ ഏറെത്താമസിയാതെ തന്നെ സര്‍വസ്വവും ത്യജിച്ചു മോക്ഷപദവി അടഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ഭര്‍ത്തൃഹരി രാജനീതികളേയും ധനമാര്‍ഗ്ഗങ്ങളേയും ശരിക്കനുഷ്‌ഠിച്ചുകൊണ്ടു ഭരണം നടത്തിവന്നു ഈയിടയ്‌ക്കുതന്നെ അദ്ദേഹം വിവാഹവും ചെയ്‌തിരുന്നു. അദ്ദേഹത്തിന്‌ അനേകം ഭാര്യമാരുമുണ്ടായതായിട്ടാണറിയുന്നത്‌ എന്നാല്‍ അതില്‍വച്ചെല്ലാം താന്‍ കൂടുതലായി സ്‌നേഹിച്ചിരുന്നത്‌ അനംഗസേന എന്ന സത്രീയെയായിരുന്നു. അവളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഭാര്യപദത്തെ അലങ്കരിച്ചിരുന്നത്‌.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ഇപ്രകാരം കാലം കുറേക്കഴിഞ്ഞു അങ്ങിനെയിരിക്കേ ഒരിക്കല്‍ ഉജ്ജയിനിയിലുള്ള ഒരു ദരിദ്രനായ ബ്രാഹ്മണന്‍ തന്റെ സഹിക്കവയ്യാത്ത ദാരിദ്ര്യസ്ഥിതികൊണ്ടു സമ്പത്തിനായി ദുര്‍ഗ്ഗാദേവിയെ ഭജിച്ചുവന്നു. ബ്രാഹ്മണന്റെ ഉപാസനകള്‍ ശക്തിമത്തായിതീര്‍ന്നതോടുകൂടി ആ ദേവി അയാളുടെ മുമ്പില്‍ പ്രത്യക്ഷീഭവിച്ച്‌ നിനക്കെന്തഭീഷ്‌ടമണുള്ളത്‌ എന്നു ചോദിച്ചു. അപ്പോള്‍ അവന്‍ തന്റെ ദരിദ്ര്യസ്ഥിതിയെപ്പറ്റി ദേവിയോടു പറയുകയും ഉടനേ ദേവി പരിഹാരാര്‍ത്ഥം അയാള്‍ക്കു ഒരു മാമ്പഴം കൊടുക്കുകയും ചെയ്‌തു. ഈ മാമ്പഴത്തെ ഭക്ഷിച്ചാല്‍ ജരാനരയോ രോഗങ്ങളൊന്നും കൂടാതെ വളരെക്കാലം സുഖമായിജീവിച്ചിരിക്കുവാന്‍ സാധിക്കുന്നതാണെന്നു ദേവി അരുളിച്ചെയ്‌തിട്ടു മറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ബ്രാഹ്മണന്‍ മാമ്പഴത്തെ വാങ്ങി കൈയില്‍വച്ചും കൊണ്ട്‌ പലതും ചിന്തിച്ചുതുടങ്ങി. ``ദാരിദ്രത്തിനു എന്തെങ്കിലു ശമനം കിട്ടാന്‍ വേണ്ടിയാണ്‌ ദേവിയെ സേവിച്ചതു തന്നെയും, കിട്ടിയതേ? വെറുമൊരു മാമ്പഴം മാത്രം. ഇതു തിന്നാന്‍ വളരെക്കാലം ജീവിച്ചിരുന്നതു കൊണ്ടുള്ള പ്രയോജനമെന്താണ്‌? ദുഃഖം മാത്രം മിച്ചം. അതിനാല്‍ ഈ മാമ്പഴം ഞാന്‍ ഭക്ഷിക്കുന്നില്ല. ഇതു വളരെ വിശേഷപ്പെട്ട ഒന്നായതുകൊണണ്ട്‌്‌ ഇതിനെ രാജാവായ ഭര്‍ത്തൃഹരിക്കുതന്നെ കൊണ്ടുചെന്നു കൊടുക്കാം. ഇതിനെ അദ്ദേഹത്തിനു കാഴ്‌ചവച്ചാല്‍ അദ്ദേഹം എന്റെ ദാരിദ്ര്യശമനത്തിനു വേണ്ട ദ്രവ്യങ്ങള്‍ തരുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ദാരിദ്ര്യം തീരുന്നതിനും പുറമേ ഈ മാമ്പഴം ഭക്ഷിച്ച്‌ അദ്ദേഹം വളരെക്കാലം ജീവിച്ചിരുന്നു പ്രജകള്‍ക്കുവേണ്ടി നന്മകള്‍ ചെയ്യുകയും ചെയ്യും. അതു വലിയ രക്ഷയുമാണല്ലോ.''&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ഇങ്ങനെ അയാള്‍ നിശ്ചയിച്ചുറച്ചു കൊണ്ട്‌ മാമ്പഴവുമായി നേരേ രാജസമീപത്തില്‍ ചെന്നു. ഉടന്‍ തന്നെ വിവരമറിഞ്ഞ ഭര്‍ത്തൃഹരി അദ്ദേഹത്തെ വളരെ ബഹുമാനിച്ചിരുത്തി അയാളുടെ ദാരിദ്ര്യശമനത്തിലേക്ക്‌ വേണ്ട ധനസമ്പത്തുകളെ ദാനം ചെയ്‌തു സംത്യപ്‌തനാക്കി യാത്രയയച്ചു. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ബ്രാഹ്മണന്‍പോയ ശേഷം ഭര്‍ത്തൃഹരി മാമ്പഴത്തെ എടുത്തു കൈയില്‍വച്ചു കൊണ്ട്‌ അതിനെ ഭക്ഷിക്കുകയോ അതോ തന്റെ വാത്സല്യഭാജനമായ അനംഗസേനയ്‌ക്കു കൊടുക്കുകയോ എന്നു വളരെ നേരം ആലോചിച്ചു. ഒടുവില്‍ അനംഗസേനയ്‌ക്കു തന്നെ കൊടുത്തുകളയാം എന്നു അദ്ദേഹം തീര്‍ച്ചയാക്കി. അതിന്‍ പ്രകാരം അവളെ വിളിച്ചു അതിനെ കൈവശം കൊടുക്കുകയും ചെയ്‌തു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;അനംഗസേനയാകട്ടെ അതിനെ അവള്‍ക്കു വളരെ വളരെ സ്‌നേഹമുമായിരുന്ന ഒരു ജാരപുരുഷനു കൊടുത്തു. അനന്തരം അവന്‍ അതിനെ തനിക്ക്‌ ഇഷ്‌ടമുണ്ടായിരുന്ന മറ്റൊരു സ്‌ത്രീക്കായിട്ടുകൊടുത്തു. അവള്‍ അതിനെ അവളുടെ ഒരു വേലക്കാരിയിലുള്ള സ്‌നേഹത്താല്‍ അവള്‍ക്കു സമ്മാനിച്ചു ഇങ്ങനെ മാമ്പഴം പലേ കൈകള്‍ മറിഞ്ഞുപോയി.ഒരു ദിവസം ഭര്‍ത്തൃഹരി രാജവീഥിയില്‍ കൂടി സഞ്ചരിച്ചുവരുമ്പോള്‍ ഒരു സ്‌ത്രീ ഒരു പാത്രം നിറയെ ചാണകവും അതിനുമുകളില്‍ ഒരു മാമ്പഴവുമായി പോകുന്നതിനെ കണ്ടു. അപ്പോള്‍ അദ്ദേഹത്തിനു ആ മാമ്പഴം താന്‍ അനംഗസേനയ്‌ക്കു കൊടുത്ത മാമ്പഴമല്ലേന്നുള്ള സംശയം ജനിച്ചു. അതിനാല്‍ അദ്ദേഹം പെട്ടെന്നു കൊട്ടാരത്തിലേക്കുമടങ്ങിച്ചെന്നിട്ട്‌ ഒരു ശിപായിയെ അയച്ചു മാമ്പഴം കൊണ്ടുവന്നു കൊടുത്തു ബ്രാഹ്മണനെ കൂട്ടിക്കൊണ്ടു രാജസമീപം വിവരമുണര്‍ത്തിച്ചു. അപ്പോള്‍ ഭര്‍ത്തൃഹരി അയാളെ &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;വരുത്തി ഇങ്ങനെ ചോദിച്ചു;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;``അങ്ങ്‌ എനിക്കു തന്നെ മാമ്പഴം അങ്ങേയ്‌ക്കു ശ്രീ ഭഗവതി തന്നതാണെന്നും അതുപോലെയുള്ള മാമ്പഴം കിട്ടുന്നതല്ലെന്നുമല്ലേ പറഞ്ഞത്‌? "&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ബ്രാഹ്മണന്‍ : "അതേ അതു എനിക്കു വേണ്ടി ദേവി തന്നതു തന്നെയാണ്‌. അതുപോലെ ഒരു പഴം കിട്ടുന്നതുമല്ലേ എന്താണ്‌ അങ്ങിനെ ചോദിച്ചത്‌?"&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;രാജാവ്‌ : "അതുപോലെതന്നെയുള്ള ഒരു മാമ്പഴം ഞാന്‍ ഇന്നു വേറെ ഒരാളിന്റെ പക്കല്‍വച്ചു കണ്ടു യാതൊരു വ്യത്യാസവും എനിക്കു തോന്നിയില്ല അതിനുള്ള കാരണമെന്താണ്‌?"&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ബ്രാഹ്മണന്‍: "മഹാരാജാവേ! ഞാന്‍ അവിടത്തേക്കുതന്ന മാമ്പഴം അങ്ങുതന്നെ ഭക്ഷിച്ചുവോ അതോ മറ്റുവല്ല വര്‍ക്കും കൊടുത്തുവോ?"&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;രാജാവ്‌ : "അതിനെ ഞാന്‍ ഭക്ഷിച്ചില്ല. എന്റെ പ്രേമഭാജനമായ അനംഗസേനയ്‌ക്കു കൊടുത്തു."&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ബ്രഹ്മണന്‍: "എന്നാല്‍ രാജ്ഞിയെ വരുത്തി അതിനെ എന്തുചെയ്‌തു എന്നു ചോദിക്കണം അപ്പോള്‍ സൂക്ഷമമായി വിവരം അറിയാം."&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ഉടനെതന്നെ അദ്ദേഹം തന്റെ പട്ടമഹിഷിയെ വിളിച്ചുവരുത്തി `ഞാന്‍ നിനക്കുതന്നെ മാമ്പഴം നീ തന്നെ ഭക്ഷിച്ചുവോ അതല്ല മറ്റു വല്ലവര്‍ക്കുമായി കൊടുത്തുവോ? സത്യം പറയണം എന്നാല്‍ ഉപദ്രവമില്ല. അല്ലാത്തപക്ഷം ഞാന്‍ എന്തുചെയ്യുമെന്നറിയാമോ? എന്നിങ്ങനെ കയര്‍ത്തു പറഞ്ഞു. അപ്പോള്‍ അനംഗസേന, വാസ്‌തവം മറച്ചുവെച്ചാല്‍ കാര്യം തകരാറിലാവുമെന്നു കരുതി നടന്ന സംഗതി മുഴുവന്‍ കേട്ട അദ്ദേഹത്തിനുണ്ടായ ആ അവസ്ഥ പറഞ്ഞറിയിക്കാവതല്ല. ഏതായാലും മേലാല്‍ സ്‌ത്രീകളെയെന്നുമാത്രമല്ല അര്‍ത്ഥപുത്രഗൃഹാദികളായ ഒന്നിനേയും വിശ്വസിക്കുവാന്‍ പാടില്ലെന്നു കരുതി അവകളിലെല്ലാം വൈരാഗ്യം ഉറച്ചിട്ട്‌ ആ ബ്രഹ്മണാനോടു വളരെ സമാധാനങ്ങള്‍ പറഞ്ഞ്‌ അദ്ദേഹം അനംഗസേനയേയും അവളുടെ ഇഷ്‌ടപ്രകാരം വര്‍ത്തിച്ചു കൊള്ളുവാനനുവദിച്ചു യാത്രയാക്കി. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ഇനി താന്‍ പ്രാപഞ്ചികമായ യാതോരു സംഗതിയിലും. ഇടപെടുന്നതല്ലാ എന്നുള്ള വൈരാഗ്യത്തോടുകൂടി സര്‍വ്വസ്വവും ത്യജിച്ചു രാജ്യത്തെ തന്റെ അനുജനായ വിക്രമാദിത്യനെ ഏല്‍പിച്ച്‌ മേല്‍പറഞ്ഞ മാമ്പഴത്തെയും അദ്ദേഹത്തിനു കൊടുക്ക ശേഷം കാട്ടിലേക്കുപോയി. അവിടെ കുറഞ്ഞൊരു കാലമിരുന്നു തപം ചെയ്‌തശേഷം ഒടുവില്‍ മുക്‌തി പദത്തെ പ്രാപിക്കുകയും ചെയ്‌തു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ജീവിതം പിന്നിട്ട ഓരോ അവസരങ്ങളിലും വൈവിദ്ധ്യങ്ങളിലും അദ്ദേഹം അനേകം പദ്യങ്ങള്‍ എഴുതിയിട്ടിരുന്നു.ഭര്‍ത്തൃഹരിയാല്‍ എഴുതപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥത്തിന്‌ അദ്ദേഹത്തിന്റെ നാമം തന്നെ കൊടുത്തിരിക്കുന്നു ഇതില്‍ അദ്ദേഹം നീതി, ശ്രൃംഗാരം, വൈരാഗ്യം എന്നീ മൂന്നു പദ്ധതികളിലായി മൂന്ന്‌ ശതകങ്ങളാണ്‌ അടക്കം ചെയ്‌തിരിക്കുന്നത്‌.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ആദ്യമായി രാജ്യ ഭരണാദിനീതിബേധകങ്ങളായ വൃത്തിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എഴുതിവെച്ചതാണ്‌ നീതിശതകം.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;അനന്തരം ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിച്ചപ്പോള്‍ എഴുതിയത്‌ ശ്രൃംഗാരശതകം.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ഒടുവില്‍ സര്‍വസ്വവും പരിത്യജീച്ചിട്ടു വൈരാഗ്യത്തിലും അതിന്റെ യഥാര്‍ത്ഥസ്ഥിതികളെ അനുഭവത്തില്‍ അറിഞ്ഞു. അപ്പോള്‍ എഴുതിയതാണ്‌ വൈരാഗ്യശതകം.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1236238475852925303-7758453638109183958?l=kathayoram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kathayoram.blogspot.com/feeds/7758453638109183958/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1236238475852925303&amp;postID=7758453638109183958' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1236238475852925303/posts/default/7758453638109183958'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1236238475852925303/posts/default/7758453638109183958'/><link rel='alternate' type='text/html' href='http://kathayoram.blogspot.com/2008/01/blog-post.html' title='ഭര്‍ത്തൃഹരി'/><author><name>വിദുരര്‍</name><uri>http://www.blogger.com/profile/10058931784861874422</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://3.bp.blogspot.com/_tAEosybHv-w/SKluIGavR8I/AAAAAAAAABM/SdLbPMkSJU8/S220/Vidhurar.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1236238475852925303.post-2841911213656915496</id><published>2007-12-12T07:40:00.000-08:00</published><updated>2008-11-07T00:04:31.231-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഭര്‍തൃഹരി -II'/><title type='text'>വരരുചി, വിക്രമാദിത്യന്‍, ഭട്ടി, ഭര്‍തൃഹരി</title><content type='html'>&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;strong&gt;&lt;span style="font-size:180%;"&gt;വി&lt;/span&gt;&lt;/strong&gt;ദ്യാസാഗരന്‍ അനേകം സ്ഥലങ്ങള്‍ ചുറ്റിസഞ്ചരിച്ച്‌ ഉജ്‌‌ജയിനി എന്ന പ്രസിദ്ധമായ രാജ്യത്ത്‌ എത്തിപ്പെട്ടു. ഉജ്‌‌ജയിനിയിലെ രാജാവിന് പുത്രഭാഗ്യമുണ്ടായിരുന്നില്ല. ഒരു പുത്രി മാത്രമെ അദ്ദേഹത്തിന്‌ മക്കളായി ഉണ്ടായിരുന്നുള്ളു. അവളെ രാജാവ്‌ വളരെ സ്‌നഹത്തോടേയും ലാളനയോടെയുമാണ്‌ വളര്‍ത്തിയത്‌.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;വിദ്യാസാഗരന്റെ യാത്രാമദ്ധ്യേ ഒരു അരുവി കടക്കേണ്ടതുണ്ടായിരുന്നു. അരുവിയിലെ ജലത്തില്‍ അറിയാതെ അദ്ദേഹം സ്‌പര്‍ശിച്ചുതും ബോധരഹിതനായി ജലത്തില്‍ വീണു. ജലത്തില്‍ സ്‌പര്‍ശിച്ചതോടെ മുമ്പ്‌ ബ്രഹ്മരക്ഷസ്സ്‌ നല്‍കിയ വരത്തിന്റെ ശക്തി ക്ഷയിച്ചുപോവുകയും അത്രയും കാലത്തെ ക്ഷീണവും വിശപ്പും പെട്ടേന്ന്‌ അനുഭവിക്കേണ്ടി വരികയും ചെയ്‌തു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;അതിനടുത്തു തന്നെ മന്ദാകിനി എന്ന പേരുള്ള ഒരു ശൂദ്രസ്‌ത്രി വിദ്യാധരന്റെ ആകാരസൗഷ്‌ഠവം, വിദ്യ, വിനയം എന്നിവ കൊണ്ട്‌ സമ്പന്നനായ അദ്ദേഹത്തെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആ സ്‌ത്രീ പരിഭ്രാന്തയായി സഖിമാരോടൊപ്പം ഓടിവന്ന്‌ വിദ്യാസാഗരനെ പൊക്കിയെടുത്ത്‌ തന്റെ വീട്ടിലേക്ക്‌ കൊണ്ടുപോവുകയും വൈദ്യന്‍മാരേ കൂട്ടിക്കൊണ്ടുവന്ന്‌ ശുശ്രൂഷിപ്പിക്കുകയും ചെയ്‌തു. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം രോഗം പൂര്‍ണ്ണമായും ഭേദമായ വിദ്യാസാഗരന്‍ കഴിഞ്ഞ വസ്‌തുതകളെല്ലാം അറിവായപ്പോള്‍ തന്റെ പ്രാണന്‍ രക്ഷിച്ച ആ സ്‌ത്രീയോട്‌ പ്രാണസംരക്ഷണത്തേക്കാള്‍ ശ്രേഷ്‌ഠമായ ഒരു ധര്‍മ്മവും മനുഷ്യന്‍ ചെയ്യാണ്ടതായിട്ടില്ലെന്നും ഇവന്‍ നിന്നോട്‌ എന്തു പ്രത്യുപകാരമാണെ ചെയ്യേണ്ടതെന്നും പറയാന്‍ ആവശ്യപ്പെട്ടു. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;വിദ്യാസാഗരന്റെ കരുണാമാസൃണമായ വാക്കുകള്‍ കേട്ടു മനമലിഞ്ഞ ആ സ്‌ത്രീരത്‌നം പെട്ടെന്ന്‌ അദ്ദേഹത്തിന്റെ മുമ്പില്‍വന്നിട്ടു വിനീതമായി ആദ്ദേഹത്തെ വന്ദിച്ച ശേഷം ഇങ്ങനെ പറഞ്ഞു: &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;``മഹാത്മാവേ അങ്ങേയ്‌ക്കു ഞാന്‍ ചെയ്‌ത സഹായത്തെ അങ്ങ്‌ വലുതാക്കി കല്‍പിച്ച്‌ എന്നെ പുകഴ്‌ത്തുന്നു. അതിലേയ്‌ക്കു എന്നോടു പ്രത്യുപകാരം ചോദിക്കുവാന്‍ ആജ്ഞാപിക്കുകയും ചെയ്യുന്നു. ഞാന്‍ ചെയ്‌ത ഉപകാരം വലുതായാലും ശരി ചെറുതായാലും ശരി അതിന്‌ അങ്ങു പറയുന്നിടത്തോളമുള്ള വിലയില്ല. എന്തുകൊണ്ടെന്നാല്‍ ഇതെന്നുമാത്രമല്ല, ഇതിലും ഉപരിയായിട്ടുള്ള സഹായങ്ങള്‍കൂടി പരന്മാര്‍ക്കു ചെയ്യുവാന്‍ മനുഷ്യര്‍ എപ്പോഴും കടപ്പെട്ടുകൊണ്ടുതന്നെയിരിക്കുന്നു. മഹാനായ അങ്ങേയ്‌ക്കു ഞാന്‍ ഏതോ നിസ്സാരമായ ഒരു സഹായം ചെയ്‌തു എന്നിരിക്കാം ഇങ്ങനെ ഒരു ലഘുവായ സഹായം ചെയ്യാനെങ്കിലും എനിക്കു സിദ്ധിച്ച ഭാഗ്യത്തെയാണ്‌ ഞാന്‍ പ്രശംസിക്കുന്നത്‌. ഈ ഒരൊറ്റ സന്തോഷം കൊണ്ടുതന്നെ എന്റെ ജന്മം സഫലീകരിച്ചു. ഇതില്‍ കൂടുതലായി എന്തൊരു പ്രത്യുപകാരമാണ്‌ എനിക്കുവേണ്ടത്‌. അതുകൊണ്ട്‌ അങ്ങ്‌ എന്നോട്‌ പ്രത്യുപകാരത്തെ ആവശ്യപ്പെടണമെന്ന്‌ പറയുന്നതു തന്നെ എനിക്കു വലിയ സങ്കടമായിരുക്കുന്നു. ഇത്തരത്തില്‍ ഒരു മഹാഭാഗ്യം തന്നെ എനിക്കുണ്ടാകുമെന്നു ഞാന്‍ സ്വപ്‌നെന അറിഞ്ഞിരുന്നതേയില്ല. എന്നാല്‍ ഞാന്‍ അങ്ങയോടു ആവശ്യപ്പെടുന്നത്‌ ഒരൊറ്റ സംഗതിമാത്രമാണ്‌. അതായതു എനിക്കു എന്റെ ജീവിതകാലമത്രയും അങ്ങയുടെ ഭാര്യയായിരുന്നു പാദശുശ്രുഷകള്‍ ചെയ്‌ത്‌ എന്റെ ജന്മത്തെ സാഫല്യമുള്ളതാക്കിത്തിര്‍ക്കണമെന്നുള്ള മോഹമാണ്‌ അത്‌. അല്ലാതെ മറ്റൊന്നിലും എനിക്കശേഷം ആശയില്ല"&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;അവളുടെ വാക്കുകളെ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്ന വിദ്യാസാഗരന്‌ പെട്ടെന്നു പലേ ചിന്തകളുമുണ്ടായി തനിക്കുചെയ്‌ത നിസ്‌തുല്യമായ ഉപകാരത്തെപ്പറ്റി ആലോചിക്കുന്ന പക്ഷം അവള്‍ എന്തുതന്നെ ആവശ്യപ്പെട്ടാലും കൊടുക്കുക എന്നത്‌്‌ അത്യാവശ്യമായിട്ടുള്ളതാണ്‌ എന്നാല്‍ അവള്‍ ആവശ്യപ്പെടുന്നതെന്തെണ്‌. ഇരുവരുടെ ജാതിയെ, നിയമത്തെ അടിസ്ഥാമാക്കി നോക്കുകയാണെങ്കില്‍ വിദ്യാസാഗരന്‍ ബ്രാഹ്മണനും അവള്‍ ശൂദ്രസ്‌ത്രീയുമാകയാല്‍ കാര്യം കുഴപ്പത്തിലുമാണ്‌. ഒരു ബ്രാഹ്മണന്‌ ഒരു ശൂദ്രസ്‌ത്രീയെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നാല്‍ അയാള്‍ ആദ്യമായി കുലാചാരപ്രകാരം സ്വവംശജമായ ഒരു ബ്രാഹ്മണസ്‌ത്രീയെ വിവാഹം കഴിച്ച ശേഷം ക്ഷത്രിയ വൈശ്യകുലങ്ങളല്‍നിന്നും ഓരോരുത്തരെയും വിവാഹം ചെയ്‌തിട്ടേ ശൂദ്രസ്‌ത്രീയെ പാണിഗ്രഹണം ചെയ്യുവാന്‍ നിവൃത്തിയുള്ളു. അതിനാല്‍ അവളുടെ ആഗ്രഹപൂരണത്തിനു താല്‍ എന്താണുചെയ്യുക എന്നിങ്ങനെ അദ്ദേഹം ദീര്‍ഘമായി ആലോചന ചെയ്‌തുടങ്ങി.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;അതിലേക്ക്‌ എന്താണുചെയ്യുക എന്ന്‌ ആലോചിച്ചുകൊണ്ട്‌ പലേ വഴികളും ആരാഞ്ഞുതുടങ്ങി.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ഒടുവില്‍ ഉജ്ജയിനിയിലെ രാജാവിന്റെ സമീപത്തില്‍ ചെന്നുചേരുകയും താന്‍ എത്തിപ്പെട്ട ഈ വിഷമ സന്ധിയെക്കുറിച്ച്‌ രാജാവിനെ ധരിപ്പിക്കുകയും ചെയ്‌തു. രാജാവിന്റെ നിര്‍ദ്ദേശപ്രകാരം വിദ്യാസാഗരന്‍ ആദ്യമായി രാജസദസ്സില്‍ തന്നെയുള്ള ബ്രാഹ്മണനായ മന്ത്രിയുടെ പുത്രിയായ ബ്രാഹ്മണസ്‌ത്രീയെ വിവാഹം കഴിച്ചു. അനന്തരം വിവാഹം ചെയ്യേണ്ടത്‌ ഒരു ക്ഷത്രിയ സ്‌ത്രീയെ ആണ്‌. രാജാവാകട്ടെ ഗോവിന്ദസ്വാമിയുടെ വിദ്യാവിഭൂഷണങ്ങളും രൂപലാവണ്യവും കണ്ടു സംതൃപത്‌നായിത്തീരുകയാല്‍ തന്റെ പുത്രിയെ വിവാഹം കഴിച്ചുകൊടുക്കാമെന്നു തന്നെ തീര്‍ച്ചചെയ്തു. അതിന്‍പ്രകാരം ഉജ്ജയിനിരാജ്യത്തിനെല്ലാം. ഏകാവകാശിനിയായിരുന്ന ആ രാജകന്യകയെ അദ്ദേഹത്തിനായി നല്‌കി. അതുനു ശേഷം വിദ്യാസാഗരന്‍ ഒരു കുലപതി എന്ന ആളുടെ പുത്രിയായ ഒരു വൈശ്യസ്‌ത്രീയെ വേണ്ട ആര്‍ഭാടങ്ങളോടും ആഡംബരങ്ങളോടും കൂടി തന്റെ ഭാര്യയായി സ്വീകരിച്ചു.നിശ്ചയപ്രകാരം വിവാഹങ്ങളെല്ലാം കഴിഞ്ഞയുടെനെ അദ്ദേഹം വളരെ വിസ്‌താരത്തില്‍ നാലുകെട്ടായി ഒരു കെട്ടിടം പണികഴിപ്പിച്ചു ഓരോ കെട്ടിടത്തിലും ഓരോ ഭാര്യമാരോടുംകൂടി സുഖമായി താമസിച്ചു ഇപ്രകാരം അദ്ദേഹം ഗൃഹസ്ഥാശ്രമത്തെ അവലംബിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ഇങ്ങനെയിരിക്കെ ഉജ്ജയിനീരാജാവ്‌ വാര്‍ദ്ധക്യംകൊണ്ട്‌ രാജ്യഭരണസംബന്ധങ്ങളായ കാര്യങ്ങളില്‍ ഏര്‍പ്പെടുവാന്‍ അശക്തനായിത്തിര്‍ന്നിരുന്നു അതിനാല്‍ അദ്ദേഹം തന്റെ മകളുടെ ഭര്‍ത്താവായ വിദ്യാസാഗരനെത്തന്നെ രാജാവായി അഭിഷേകം ചെയ്യുകയും. ചെയ്‌തു. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;വിദ്യാസാഗരന്‍ രാജ്യനായകനായി പ്രജാപരിപാലനം ചെയ്യ്‌തുവെന്നു. ഇതിനിടെ വാഴ്‌ചയൊഴിഞ്ഞ രാജവൃദ്ധന്‍ ചരമഗതിയെ പ്രാപിച്ചിരുന്നു വിദ്യാസാഗരന്റെ ഭരണത്തില്‍ നാട്ടുകാര്‍ അസാമാന്യമായ സംതൃപ്‌തിയെ പ്രത്യക്ഷപ്പെടുത്തി.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;കാലവും കുറേക്കഴിഞ്ഞു അപ്പോഴേക്കും അദ്ദേഹത്തിന്റെ നാലു ഭാര്യമാരും ഓരോ ആണ്‍കുട്ടികളെവീതം പ്രസവിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;strong&gt;അതില്‍ ബ്രാഹ്മണസ്‌ത്രീയുടെ പുത്രനു വരരുചി എന്നും.&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;strong&gt;ക്ഷത്രിയസ്‌ത്രിയുടെ പുത്രന്‌ വിക്രമാദിത്യനെന്നും.&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;strong&gt;വൈശ്യസ്‌ത്രീയുടെതിന്‌ ഭട്ടിയെന്നും&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;strong&gt;ശൂദ്രസ്‌ത്രീയായ മന്ദാകിനിയുടെ പുത്രന്‌ ഭര്‍ത്തൃഹരി എന്നും നാമകരണം ചെയ്‌തു. &lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#ff0000;"&gt;.....................................-&gt; ഭര്‍തൃഹരി&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1236238475852925303-2841911213656915496?l=kathayoram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kathayoram.blogspot.com/feeds/2841911213656915496/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1236238475852925303&amp;postID=2841911213656915496' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1236238475852925303/posts/default/2841911213656915496'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1236238475852925303/posts/default/2841911213656915496'/><link rel='alternate' type='text/html' href='http://kathayoram.blogspot.com/2007/12/blog-post.html' title='വരരുചി, വിക്രമാദിത്യന്‍, ഭട്ടി, ഭര്‍തൃഹരി'/><author><name>വിദുരര്‍</name><uri>http://www.blogger.com/profile/10058931784861874422</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://3.bp.blogspot.com/_tAEosybHv-w/SKluIGavR8I/AAAAAAAAABM/SdLbPMkSJU8/S220/Vidhurar.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1236238475852925303.post-2674861022513972991</id><published>2007-11-14T05:57:00.000-08:00</published><updated>2008-11-07T00:03:56.086-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഭര്‍തൃഹരി - I'/><title type='text'>വിദ്യാസാഗരന്‍</title><content type='html'>&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#660000;"&gt;&lt;strong&gt;&lt;span style="font-size:180%;"&gt;വ&lt;/span&gt;&lt;/strong&gt;ളരെ പണ്ടൊന്നുമല്ല, പാടലീപുത്രം എന്ന ദേശത്ത്‌ വിദ്യാസാഗരന്‍ എന്ന ഒരു പണ്ഡിതന്‍ ജീവിച്ചിരുന്നു. എല്ലാ മേഖലകളിലേയും അറിവുകള്‍ സ്വായത്തമാക്കിയ ഇദ്ദേഹത്തെ ആളുകള്‍ ഗോവിന്ദസ്വാമി എന്നായിരുന്നു വിളിച്ചിരുന്നത്‌. അറിവു നേടുന്നതില്‍ അതിയായ ആസക്തി കാണിച്ചിരുന്ന വിദ്യാസാഗരന്‍, പഠനത്തിനായി ബ്രഹ്മചര്യം അനുഷ്‌ഠിച്ചുപോന്നു. ഓരോ ഗുരുക്കന്‍മാരേയും കണ്ടെത്തിക്കഴിഞ്ഞാല്‍ അവരില്‍ നിന്നും കിട്ടാവുന്ന എല്ലാ അറിവുകളും കിട്ടിക്കഴിഞ്ഞ ശേഷമെ അദ്ദേഹം അവിടം പിരിഞ്ഞുപോവുകയുള്ളു.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ഓരോരോ ഗുരുക്കന്‍മാരേയും അന്വേഷിച്ച്‌ പഠിച്ച്‌ ഇനിയും ഗുരുക്കന്‍മാരാരും ഇല്ലാത്ത അവസ്ഥ വന്നെത്തി. എന്നിട്ടും താന്‍ വശത്താക്കിയ വിദ്യകളൊക്കെ അപൂര്‍ണ്ണമാണെന്നും ഇനിയും പലതും അറിയാനുണ്ടെന്നും ഉള്ള ബോധം അദ്ദേഹത്തെ വല്ലാതെ അലട്ടി. പൂര്‍ണ്ണ അറിവു നല്‍കാന്‍ പ്രാപ്‌തനായ ഒരു ഗുരുവിനെ അന്വേഷിച്ച്‌ അദ്ദേഹം യാത്ര പുറപ്പെട്ടു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ഗുരുവിനെ തേടി വിദ്യാസാഗരന്‍ പല ദിക്കുകളിലും സഞ്ചരിച്ചു. ഒരിക്കല്‍ കാട്ടില്‍ കൂടി സഞ്ചരിക്കുമ്പോള്‍. ഒരു ആലിന്‍ ചുവട്ടില്‍ വിശപ്പും ക്ഷീണവും മൂലം ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ ആലിന്‍മുകളില്‍ ഒരു ബ്രഹ്മരക്ഷസ്സ്‌ ഇരിക്കുന്നതായി അദ്ദേഹം കണ്ടു. മുമ്പ്‌ മഹാ ജ്ഞാനിയായിരുന്ന ഒരു ബ്രാഹ്മണനായിരുന്നു ഈ ബ്രഹ്മരക്ഷസ്സ്‌. തനിക്കറിയാവുന്ന വിദ്യകളൊന്നും അന്യരെ പഠിപ്പിക്കില്ലെന്ന നിര്‍ബന്ധവ്രതക്കാരനായതുകാരണം ഒരു ബ്രാഹ്മണന്‍ ഇദ്ദേഹത്തെ ശപിക്കുകയും ബ്രഹ്മരക്ഷസായി മാറിപ്പോവുകയുണുണ്ടായത്‌. അര്‍ഹതയുള്ള ആരേയെങ്കിലും തനിക്കറിയാവുന്ന വിദ്യകള്‍ പഠിപ്പിച്ചു കൊടുത്താല്‍ മാത്രമെ ഇദ്ദേഹത്തിന്‌ ശാപമോക്ഷം കിട്ടുകയുള്ളു. അതിനുവേണ്ടി അര്‍ഹതപ്പെട്ടവരെ കാത്തിരിക്കുകയായിരുന്ന ഈ ബ്രഹ്മരക്ഷസ്സിന്റെ മുമ്പിലേക്കാണ്‌ വിദ്യാസാഗരന്‍ എത്തിപ്പെട്ടത്‌. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;എന്നാല്‍ ഭക്ഷണ-പാനീയങ്ങള്‍ ഒന്നും ലഭിക്കാനിടയില്ലാത്ത സ്ഥലത്തായിരുന്നു ഇവരുടെ താമസം. പരിഹാരമായി ബ്രഹ്മരക്ഷസ്സ്‌ വിദ്യാസാഗറിന്‌ ഒരു സിദ്ധഔഷധം കൊടുത്തു. ഇത്‌ ദേഹത്തില്‍ കെട്ടിവെച്ചാല്‍ വിശപ്പിനേയും ദാഹത്തേയും ഉറക്കത്തേയും ഭയപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജലത്തില്‍ ഇറങ്ങിപ്പോയെങ്കില്‍ ഈ ഔഷധത്തിനുള്ള ശക്തിയെല്ലാം ക്ഷയിച്ച്‌, എത്രകാലം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ടോ അത്രയും കാലത്തെ ക്ഷീണം മുഴുവന്‍ ഒന്നായി നേരിടേണ്ടിവരുമെന്നും പറഞ്ഞിരുന്നു. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#ffffff;"&gt;.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;ഗുരു പറഞ്ഞ പ്രകാരം തന്നെ ആചരിച്ച്‌ ഓരോരോ വിദ്യകള്‍ അദ്ദേഹം പഠിച്ചെടുത്തു.ബ്രഹ്മരക്ഷസ്‌ തന്റെ അറിവുകളെല്ലാം മരത്തിനു മുകളിലിരുന്ന്‌ ഇലകളിലെഴുതി താഴെക്കിട്ടുകൊടുക്കും. താഴെ ശിഖരത്തില്‍ ഇരുന്ന്‌ വിദ്യാസാഗരന്‍ ഇതെല്ലാം വളരെ പെട്ടെന്നുതന്നെ പഠിച്ചെടുക്കുകയും. ബ്രഹ്മരക്ഷസ്സിന്‌ ശാപമോക്ഷം കിട്ടി ബ്രാഹ്മണനായി തന്റെ ഗൃഹത്തിലേക്ക്‌ യാത്ര തിരിക്കുകയും ചെയ്‌തു. വിദ്യാസാഗരന്‍ വീണ്ടുമുള്ള യാത്രക്കിടെ എത്തിപ്പെട്ടത്‌ കലിംഗരാജ്യത്താണ്‌.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#cc0000;"&gt;&lt;span style="font-size:130%;"&gt;.....................................&lt;/span&gt;&lt;span style="font-size:130%;"&gt;-&gt; വരരുചി, വിക്രമാദിത്യന്‍, ഭട്ടി, ഭര്‍തൃഹരി&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1236238475852925303-2674861022513972991?l=kathayoram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kathayoram.blogspot.com/feeds/2674861022513972991/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1236238475852925303&amp;postID=2674861022513972991' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1236238475852925303/posts/default/2674861022513972991'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1236238475852925303/posts/default/2674861022513972991'/><link rel='alternate' type='text/html' href='http://kathayoram.blogspot.com/2007/11/blog-post_14.html' title='വിദ്യാസാഗരന്‍'/><author><name>വിദുരര്‍</name><uri>http://www.blogger.com/profile/10058931784861874422</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://3.bp.blogspot.com/_tAEosybHv-w/SKluIGavR8I/AAAAAAAAABM/SdLbPMkSJU8/S220/Vidhurar.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1236238475852925303.post-3409268794025858782</id><published>2007-11-12T06:37:00.000-08:00</published><updated>2007-11-12T06:43:08.236-08:00</updated><title type='text'>വന്ദനം</title><content type='html'>&lt;div align="center"&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;strong&gt;പല വട്ടം കേട്ട കഥകള്‍.&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;strong&gt;എവിടെയൊക്കെയോ തറച്ചു നിന്നവ.&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;strong&gt;അവ ഞാനിവിടെ പെറുക്കി വെക്കട്ടെ&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1236238475852925303-3409268794025858782?l=kathayoram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kathayoram.blogspot.com/feeds/3409268794025858782/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1236238475852925303&amp;postID=3409268794025858782' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1236238475852925303/posts/default/3409268794025858782'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1236238475852925303/posts/default/3409268794025858782'/><link rel='alternate' type='text/html' href='http://kathayoram.blogspot.com/2007/11/blog-post.html' title='വന്ദനം'/><author><name>വിദുരര്‍</name><uri>http://www.blogger.com/profile/10058931784861874422</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://3.bp.blogspot.com/_tAEosybHv-w/SKluIGavR8I/AAAAAAAAABM/SdLbPMkSJU8/S220/Vidhurar.jpg'/></author><thr:total>1</thr:total></entry></feed>
